Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unified Payment

യുപിഐ ഇടപാടിൽ മാർച്ചിൽ നടന്നത് സര്‍വകാല റിക്കാര്‍ഡ്

പരവൂര്‍: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫേസ് (യുപിഐ). 2026 മാര്‍ച്ചില്‍ എക്കാലത്തെയും ഉയര്‍ന്ന ഇടപാട് മൂല്യമായ 29.52 ലക്ഷം കോടി രൂപ യുപിഐ വഴി കൈമാറ്റം ചെയ്യപ്പെട്ടതായി നാഷണല്‍ പേയ്മെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഫെബ്രുവരിയിലെ 26.84 ലക്ഷം കോടി രൂപയില്‍നിന്നാണ് ഈ കുതിച്ചുചാട്ടം. ഇടപാടുകളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായി. മാര്‍ച്ചില്‍ മാത്രം 22.64 ബില്യണ്‍ ഇടപാടുകളാണ് നടന്നത്. മുന്‍ മാസത്തെ അപേക്ഷിച്ച് മൂല്യത്തില്‍ 10 ശതമാനവും എണ്ണത്തില്‍ 11 ശതമാനവും വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2016-ല്‍ യുപിഐ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണിത്.

2025-26 സാമ്പത്തികവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ യുപിഐയുടെ ആധിപത്യം കൂടുതല്‍ വ്യക്തമാകുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ആകെ 314.23 ലക്ഷം കോടിയുടെ ഇടപാടുകളാണ് നടന്നത്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂല്യത്തില്‍ 21 ശതമാനവും ഇടപാടുകളുടെ എണ്ണത്തില്‍ 30 ശതമാനവും വാര്‍ഷികവളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. പ്രതിദിന ഇടപാടുകളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം പ്രതിദിനം ശരാശരി 73.03 കോടി ഇടപാടുകള്‍ നടക്കുന്നുണ്ട്.

മുന്‍ വര്‍ഷം ഇത് 59 കോടിയായിരുന്നു. നഗരപ്രദേശങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും യുപിഐ പണമിടപാടുകള്‍ സാധാരണക്കാരന്‍റെ ജീവിതത്തിന്‍റെ ഭാഗമായി മാറിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സുരക്ഷിതത്വവും മികച്ച സാങ്കേതിക സൗകര്യങ്ങളും യുപിഐ പ്ലാറ്റ്ഫോമിനോടുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിച്ചതാണ് നേട്ടത്തിന് പ്രധാന കാരണം.

Latest News

Corehub Up